Friday 11 June 2010

"കള്ളന്‍ കപ്പലില്‍ തന്നെ"



ജൂണ്‍ ഏഴാം തിയതി ഭോപ്പാല്‍ കേസ്സ് വിധിയോടെ വാറന്‍ ആണ്ട്യൂസന്‍, എങ്ങനെ 
രക്ഷപെട്ടു എന്ന ചോദ്യത്തിലേക്ക് ശ്രദ്ധ വീണപോഴാണ് ആ സത്ത്യത്തിന്റെ ചുരുള്‍ അഴിഞ്ഞത്. ആ  സത്ത്യം അറിയാന്‍ പാവം ഇന്ത്യന്‍ ജനതയ്ക്ക് ഇരുപത്തഞ്ചു വര്‍ഷം കാത്തിരിക്കേണ്ടി വന്നു., 



മദ്യപ്രദേശിന്റെ ഔദ്യോകിക വിമാനം, മുഖ്യമന്ത്രിയുടെ ഒഫീസില്‍നിന്നുമുള്ള ഫോണ്‍ വിളിയുടെ അടിസ്ഥാനത്തില്‍  അദ്ദേഹത്തെ വിമാനത്താവളത്തില്‍ കാത്തിരുന്നുവത്രെ. ഭോപ്പാല്‍ ജില്ലാ കളക്ടറുടെയും, പോലീസ് സുപ്രണ്ടിന്റെയും അകമ്പടിയോടെ അയാള്‍ വിമാന താവളത്തില്‍ വന്നു എന്നത് ഇന്ത്യന്‍ ജനതയെ ഞെട്ടിപ്പിക്കുന്ന ഒരു വാര്‍ത്ത തന്നെ


അന്നത്തെ മുഖ്യമന്ത്രി അര്‍ജുന്‍സിംഗ് അങ്ങനെ ഒറ്റക്കൊരു തീരുമാനം എടുത്തതാണോ, അതോ രാജ്യം ഭരിക്കുന്ന കോണ്ഗ്രസ്സ് ഗവര്‍മെണ്ടിന്റെ നിര്‍ദ്ദേശ പ്രകാരമോ....?
   .

No comments:

Post a Comment